2010, ജൂൺ 2, ബുധനാഴ്‌ച




മലയാണ്മയില്‍ നിന്നും മരുഭൂമിയിലേക്ക് മലയാളി അന്നം തേടിയെത്തിയ ഗള്‍ഫ്‌ പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്നു.
ഇന്ന് അത്രയൊന്നും പ്രയാസങ്ങള്‍ അനുഭവിക്കാത്ത മയാളികളെയും ധാരാളം കാണാം .പക്ഷെ മുന്‍പ് അങ്ങിനെ
ആയിരുന്നില്ല കാര്യങ്ങള്‍.പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്ന മലയാളികളായിരുന്നു ധാരാളം.
അവരാണ് പ്രവാസത്തിന്‍റെ ഈ കാനനത്തിലൂടെ മുന്‍പേ പറന്ന പക്ഷികള്‍.ജീവിതത്തില്‍ ബാക്കി വെച്ചത് നരച്ച ഓര്‍മ്മകളും ഉശിര് ചോര്‍ന്ന ശരീരവും മാത്രം. അവര്‍ക്കായി സമര്‍പ്പിക്കുന്നു ഈ രണ്ടു കവിതകള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ